വാച്ച്മാന്‍മാരുടെ ജോലി സമയം കുറച്ച് പുതിയ തസ്തിക സൃഷ്ടിക്കാന്‍ ശ്രമിക്കും, ആ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്നുളള ആളുകളെ തെരഞ്ഞെടുക്കും തുടങ്ങിയ ഉറപ്പുകളാണ് മന്ത്രി എകെ ബാലന്‍ നല്‍കിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. സമരത്തിനു പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ നന്ദി പറഞ്ഞു.